Thursday 29 March 2012

വിമര്ശനങ്ങള്ക്കു മറുപടിയായി മെട്ടമ്മല് മഹല്ലു സമ്മേളനം

മെട്ടമ്മല് മഹല്ലു സമ്മേളനം മാര്ച്ച് 28 നു മെട്ടമ്മല് വെച്ചു നടന്നു. ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നേരത്തെ മേട്ടംമല്‍ മഹല്ലില്‍ ചിലര്‍  എതിര്‍ക്കുകയും മഹല്ല് സമ്മേളനത്തിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. സുന്നി പ്രവര്‍ത്തകര്‍ വളരെയധികം സംയമനത്തോടെ പ്രവര്ത്തിചാദ് പരിപാടി വന്‍ വിജയമാകി.

Tuesday 27 March 2012

അന്തിമ വിധി നല്‍കുന്നവന്‍

അല്ലാഹു ഖുരാനിലൂടെ നമ്മെ  വിവിധ  സ്ഥലങ്ങളില്‍ വരാനിരിക്കുന്ന അവസാനത്ത കുറിച്ച വളരെ  കണിശമായി തന്നെ മുന്നറിയിപ്പ് നല്‍കി  കൊണ്ടിരിക്കുന്നു. ലോകത്തിനു അത്ഹ്വാ ദുന്യാവിനു തീര്‍ച്ചയായും ഒരവസാനമുടെണ്ണ്‍ ഖുര്‍ ആനില്‍ ആണയിട്ടു പറയുന്നു. അല്ലാഹു അവനെ ആരാധിച്ച്ചവര്‍ക്കും അവനു നന്ദി ചെയ്തവര്‍ക്കും മാത്രം കരുണ  ചെയ്യുന്ന ഒരു ദിനം വരാനിരിക്കുന്നു. ദുന്യാവില്‍ നാം പറയുന്ന മുടക്കങ്ങളും നയങ്ങളും അവിടെ സാധ്യമല്ല നീധിക്കപ്പുരം  അവിടെ ഒന്നും സംഭവിക്കില്ല. അല്ലാഹു നീധിമാനാണ്, അവന്‍ കയിച്ച്ചേ ലോകത്ത് ആര്‍ക്കും അത് നല്‍കാന്‍ കഴിയൂ ... അല്ലാഹുവല്ലാത്തതിനെ ആരാധന നടത്തിയവര്‍ക്ക് കടുത്ത  ശിക്ഷയാണ് കാത്തിരിക്കുന്നത്.  അല്ലാഹുവിന്റെ  ആഞ്ഞകള്‍   അനുസരിക്കാത്തവര്‍ക്കും   ഭയാനകമായ ശിക്ഷകള്‍ വരാനിരിക്കുന്നു. അന്തിമ വിധി നല്‍കുന്നവന്‍  അല്ലാഹു മാത്രമാണ്.

സ്നേഹ സംഘം മീറ്റ്‌

ത്രിക്കരിപുര്‍ ഉനിറ്റ്‌ സ്നേഹ സംഘം മീറ്റ്‌ മാര്‍ച്ച് 27 നു മഗ്രിബിന് ശേഷം പൂവലപ്പ്  രില്വാന്‍ മസ്ജിദില്‍ വെച്ചു നടന്നു. ത്രിക്കരിപുര്‍ സെക്ടറിലെ വിവിധ ഉനിടുകളില്‍ നിന്നായി അന്‍പതോളം സ്നേഹ സംഘം പ്രവര്‍ത്തകര്‍ പങ്കെടുത്തു.   ഹസ്ബുള്ള തലങ്കരയുടെ നേത്രത്വത്തില്‍ നടന്ന ക്യാമ്പില്‍ സ്നേഹ സംഘം അങ്ങന്ഘള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലാ തലത്തിലുള്ള ക്യാമ്പ്‌ മാര്‍ച്ച്‌ 30  നു സഅദിയ്യ കോളേജില്‍ വെച്ച് നടക്കും.

ഉടുംബുന്തലയെ ഉണര്‍ത്തി മഹല്ല് സമ്മേളനം

ഉടുംബുന്തല ഉനിടിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മഹല്ല് സമ്മേളനം മാര്‍ച്ച് 25 ഞായരാഴ്ച്ച  വിപുഇലമായ പരിപാടികളോടെ നടത്തപ്പെട്ടു. അക്ഷരാര്ത്ത്ഹത്ത്തില്‍ ഉടുംബുന്തലയെ ഉണര്‍ത്തുന്ന ജനകീയ പരിപാടിയായി മാറി. വൈകീട്ട് നടന്ന പൊതു സമ്മേളനത്തില്‍  പ്രമുഖര്‍  പങ്കെടുത്തു.

Saturday 24 March 2012

അല്ലാനുവിനോടുള്ള കടപ്പാട്

അല്ലാഹു കാരുന്യവാനാണ്, അവന്‍ നമുക്ക് മഹത്തായ അന്ഗ്രഹങ്ങള്‍ ചെയ്തു തന്നു. നമ്മെ ഉത്തമ ജീവികലാക്കി. അവന്റെ ഉത്കൃഷ്ട സ്രിഷ്ടിയാനത്രേ മനുഷ്യന്‍. മനുഷ്യ ജന്മത്തിനു തന്നെ നാം എത്ര നന്ദി ചെയ്താലും മടിയാവില്ല. അവന്‍ നമുക്ക് കാഴ്ച്ച തന്നു, കേള്‍വി തന്നു, സംസാര ശേഷി തന്നു. ഇതൊന്നും നല്‍കാതെ എത്രയോ പേര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. നാം ഒരിക്കലെങ്കിലും അതിനു കുറിച്ച് ചിന്ടിച്ച്ചിരുന്നെങ്കില്‍ അല്ലാഹുവിന്റെ കാരുണ്യം നമുക്ക് വ്യക്തമാകും. നമുക്ക് ദുന്യവിന്റെ ഓട്ടത്തിനിടയില്‍ ഒന്നിനും സമയമില്ല, കേവലം നമുക്ക് ചെയ്യാന്‍ പറ്റുന്ന അല്ഹമ്ദുലില്ലാഹ് എന്നാ വാക്ക് ഉച്ചരിക്കാന്‍ പോലും സമയമില്ല. നമ്മുടെ ജന്മം മുതല്‍ ഓരോ നിമിഷവും നമ്മെ സംരക്ഷിക്കുന്ന ആ മഹത്തായ ശക്തിയെ കുറിച്ച് നാം എത്രത്തോളം ഭോധവാന്മാരാന്‍? ഇത് കൊണ്ട് ആര്‍ക്കാണ് നാശം കാത്തിരിക്കുന്നത്? നാം വളരെ ഗൌരവതോദ് കൂടി ചിന്ടിക്കെണ്ടാതുന്ദ്... കേവലം അന്‍പതോ അറുപതോ അല്ലെങ്കില്‍ നാളെ തന്നെ വിട്ടു പോകേണ്ട ഈ ദുന്യാവിനു വേണ്ടി നാം ജീവിതം ഉഴിന്നു വെക്കുമ്പോള്‍ ഒരിക്കലെങ്കിലും അല്ലാഹുവിനെ കുറിച്ച ചിന്ടിച്ച്ചിട്ടുണ്ടോ?

നമുക്കറിയാം നമുക്ക് പലതരത്തില്‍ ചെയ്തു തന്നതായ അനുഗ്രഹങ്ങള്‍ക്ക് നാം നന്ദി ചെയ്യേണ്ടതുണ്ട്. ഒരു മനുഷ്യന്‍ ചെറിയൊരു ഉപകാരം ചെയ്താല്‍ തന്നെ വളരെ അതികം നാം അയാളോട് നന്ദി കാണിക്കും. എന്നാല്‍ അല്ലാഹു മഹത്തായ അനുഗ്രഹങ്ങള്‍ ചെയ്തു തന്നിട്ടും നാം അതിനെ കുറിച് ബോധാവാന്മാരെയല്ല. നമ്മുടെ ജീവിതം നാം വിശുദ്ധി കൈ വരിക്കണം അല്ലാഹുവിനെ ഇതു നേരവും സ്തുതിക്കണം. കല്ലുകളും മരങ്ങളും പറവകളും പോലും ഓരോ നിമിഷവും അല്ലാഹുവിനെ സ്തുതിക്കുമ്പോള്‍ മനുഷ്യരായ നാം അതിനു സമയം കണ്ടെത്തുന്നില്ല. നമ്മുടെ സ്തിഥി എന്തായിരിക്കും? ആയതിനാല്‍ ഓരോ നിമിഷവും പടച്ച രബ്ബ്ബിനു നന്ദി അര്‍പ്പിക്കാന്‍ ശ്രമിക്കുക.

അബുല്‍  ബാഷര്‍  ആദം (അ) പടച്ചതിനു ശേഷം ആദ്യമായി തുംമിയപ്പോള്‍ അല്ലാഹുവിനെ സ്തുതിച്ചു എന്ന് നമുക്ക് ചരിത്രങ്ങളില്‍ കാണാന്‍ സാദിക്കും.  അത് നമുക്കൊരു മാത്ര്കയാണ് നമ്മുടെ ഏത് വിഷമങ്ങള്‍ നീങ്ങുംബോയും അല്ലെങ്കില്‍ അനുഗ്രഹ ഘട്ടങ്ങളിലും പറയാന്‍ മറക്കാതിരിക്കുക "അല്‍ഹംട് ലില്ലാഹ്" . അല്ലാഹു അനുഗ്രഹിക്കട്ടെ!

രഹീമായ അല്ലാഹു!

 അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് നാം ചര്‍ച്ച ചെയ്തു കയിന്നു, അത് അപാരമാണ് നമുക്ക് നിര്‍വജിക്കാവുന്നതിലും അപ്പുറത്താണ്. ഇവിടെ രഹീം എന്നാ പേര്‍ അല്ലാഹുവിനു എങ്ങനെ വരുന്നു എന്ന് നോക്കാം. നമുക്കറിയാം ദുന്യാവില്‍ അള്ളാഹു മനുഷ്യര്‍ക്കും മറ്റിതര ജീവികള്‍ക്കും സ്വന്തന്ത്രമായി എന്നാല്‍ അള്ളാഹുവിന്റെ   കല്പ്പനകല്‍ക്കതീതമായി  ജീവിക്കാനുള്ള  ആജ്ഞ  ഉണ്ട്. നാം ഇതൊന്നും  മനസ്സിലാക്കാതെ  സ്വച്ച്ചന്തം  ജീവിക്കുകയാണെങ്കില്‍  മരണത്തിനു ശേഷം അത്യതികം കടുത്ത ശിക്ഷ എട്ടു വാങ്ങേണ്ടി വരും. അത് കൊണ്ട് തന്നെ അവനെ അറിഞ്ഞു ഭയന്ന് ജീവിച്ചവര്‍ക്ക് അന്ത്യ നാളില്‍ അവന്‍ പ്രത്യേകം അനുഗ്രഹം ചെയ്യുന്നു. അല്ലാഹുവിനു രഹീം എന്നാ നാമം കൊണ്ടാര്ത്ത്തമാക്കുന്നാദ് അതാണ്‌. 

ഉടുംബുംതല മഹല്ല് സമ്മേളനം

കേരള യാത്രയോടനുബന്ഹിച്ച്  ഉടുംബുംതല മഹല്ല് സമ്മേളനം  മാര്‍ച്ച് 25 ഞായരാഴ്ച്ച  വിവിധ പരിപാടികളോട് കൂടി നടത്തപ്പെടുന്നു. ഏവര്‍ക്കും സ്വാഗതം. 

  • സ്ടുടെന്റ്സ് മീറ്റ്‌ 

  • ഖാബാര്‍ സിയാറത്ത് 

  • പൊതു സമ്മേളനം.   

POROPPAD SUNNI CENTER INAUGURATION






Wednesday 21 March 2012

ഉടന്‍ പ്രതീക്ഷിക്കുക...


കേരള യാത്ര തയ്യാരെപ്പുകള്‍ അന്തിമ ഘട്ടത്തില്‍.


കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്രയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഇതിനോടകം തന്നെ കേരളമാകെ ചര്‍ച്ച വിഷയമായ പ്രസ്തുത പരിപാടിക്ക് ഇപ്പോള്‍ കൂടുതല്‍ ജനകീയത കൈ വന്നിരിക്കുകയാന്‍. ഏതാനും പുത്തന്‍ പ്രസ്ഥാനക്കരുറെ വിമര്‍ശനങ്ങള്‍ക്ക് മുഖം നല്‍കാതെ കാന്തപുരം അവര്‍ക്ക് ഇതിനോടകം ശക്തമായ മറുപടി നല്കിയിരിക്കുകയാന്‍. വിവിത ജില്ലകള്‍ കേന്ദ്രീഗരിച് നടക്കുന്ന പരിപാടി വന്‍ വിജയമാകുമെന്ന പ്രധീക്ഷയിലാണ് സുന്നത് ജമാതിന്റെ പ്രവര്തത്തകര്‍. ആദ്യ ഘട്ടത്തില്‍ എതിര്‍പ്പ് പ്രഗടിപ്പിച്ച ചില രാഷ്ട്രീയ പാര്‍ടികളും ഇപ്പോള്‍ പരിപൂര്‍ണ പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുകയാണ്. മാനവികതയെ ഉണര്‍ത്തുക എന്നാ ലക്ഷ്യത്തോടെ നടത്തുന്ന ഈ പര്യടനം ഏപ്രില്‍ 12 മുതല്‍ 28 വരെ മംഗലാപുരത്ത് നിന്നും തുടങ്ങി  തിരുവനന്തപുരത്ത് അവസാനിക്കും. മാറിയ കാലഘട്ടത്തില്‍ ഇസ്ലാമിന്റെ സംസ്കാരത്തില്‍ നിന്നും വ്യതി ചാലിച്ചു കൊണ്ടിരിക്കുന്ന പുതു തലമുറക്ക് തിരിച്ചറിവ് പകരുകയെന്നതാണ് ഈ യാത്രയുട്റെ പരമ ലക്‌ഷ്യം.

അള്ളാഹുവിനെ അറിയുക - രഹമാനായ അല്ലാഹു

 

അള്ളാഹു കാരുന്യവാനാണ്, അവന്‍ അവന്റെ അടിമകളെ അങ്ങേയറ്റം സ്നേഹ്ക്കുന്നു പരിപാലിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യം അളന്നു തിട്ടപ്പെടുത്താന്‍ സാധ്യമല്ല. അവന്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന സൂക്ഷ്മ ജീവികള്‍ മുതല്‍ വനിന്മേല്‍ പറക്കുന്ന പറവകളെ വരെ സംരക്ഷിക്കുന്നവനാണ്. അള്ളാഹു അവന്റെ സൃഷ്ടികളുടെ ജാതിയോ, തരാമോ, വര്‍ഗമോ നോക്കാതെ അനുഗ്രഹം ചെയ്യുന്നു. നമുക്കറിയാം രാവിലെ പറവകള്‍ വയര്‍ ഒട്ടിയവരായി പറന്നു പോവുകയും  വൈകുന്നേരം വയര്‍ നിറഞ്ഞവരായി തിരിച്ച വരുന്നതും കാണാന്‍ സാദിക്കും. അവര്‍ക്ക് വേണ്ട ഭക്ഷണം നല്‍കുന്നത് അല്ലാഹുവാന്. കേവലം സൃഷ്ടിയായ മനുഷ്യന്‍ തീര്‍ത്തും ബാലഹീനനാന്‍, നമുക്ക് ചെറിയൊരു ഒരുംബിന്റെ കാടി പോലും സഹിക്കാന്‍ സാധ്യമല്ല. നമ്മെയും സംരക്ഷിക്കുന്നത്  അവനാന്‍, എന്നാല്‍ മനുഷ്യന്‍ അതിനു പകരമായി തിന്മകള്‍ ചെയ്ത് അല്ലാഹുവിനോട് നന്തികെദ് കാണിക്കുന്നു. അല്ലാഹുവിനോട് നാം ചോദിക്കുന്നിടത്തോളം അവന്‍ നമുക്ക് തന്നു കൊണ്ടേയിരിക്കുന്നു. നാം എത്ര തെറ്റ് ചെയ്താലും നമ്മെ സംരക്ഷിക്കുന്നു നമുക്ക് അനുഗ്രഹം നല്‍കുന്നു. രഹ- മാന്‍ എന്നാ വാക്കിന്റെ അര്‍ഥം അതാണ. യാതൊരു ഉപാദികലുമില്ലതെ അടിമകള്‍ക്ക് നന്ദി ചെയ്യുന്നവന്‍. നമ്മുടെ ജീവിതം ധന്യമാവനമെങ്കില്‍ നാം സഹ ജീവികലോദ് നന്മ ചെയ്യണം അല്ലാഹു ഖുര്‍- ആനിലൂടെ നമ്മോട് പറയുന്നു, ജനങ്ങളോട് നന്ദി ചെയ്യാത്തവന്‍ അല്ലാഹുവിനോട് നന്ദി ചെയ്യില്ല. ആയതിനാല്‍ നമ്മുടെ ഓരോ പ്രവതനങ്ങളിലും സൂക്ഷ്മത പുലതുക ജനങ്ങളെ മാനിക്കുക അവര്‍ക്ക് നന്നിയുല്ലവനാവുക അല്ലാഹുവിന്റെ സൂക്ഷിക്കുക, ജീവിത വിശുദ്ധി സൂക്ഷിക്കുക അല്ലാഹു  തുനക്കട്ടെ!

Monday 19 March 2012

ബിസ്മി - ഭാഗം 2 അല്ലാഹുവിനെ അറിയുക

ബിസ്മി എന്നത് യെതാര്ത്തത്തില്‍ അര്‍ത്ഥമാക്കുനത് ബി ഇസ്മി എന്നാണ, അള്ളാഹുവിന്റെ നാമത്തില്‍ ആ പേരിന്റെ എല്ലാ ബര്കതും എടുത്തു കൊണ്ട് ഞാന്‍ തുടങ്ങുന്നു എന്ന പറയാം. അള്ളാഹു എന്നത് വളരെ മഹത്തായ ഒരു നാമമാണ് എന്തെന്നാല്‍ പൂര്‍വിക കാലഘട്ടങ്ങളില്‍ ഇലാഹ് എന്നും അള്ളാഹു എന്നും ജനങ്ങള്‍ പ്രയോഗിച്ച്ചതായി പല പഠനങ്ങളിലും കാണാന്‍ സാദിക്കും. ഇതില്‍ ഇലാഹ് എന്നത് അവര്‍ മറ്റെല്ലാ ആരാധ്യ വസ്ത്തുക്കള്‍ക്കും (അള്ളാഹു അല്ലാത്തതിനും ) നല്‍കിയപ്പോള്‍ ഒരു യഥാര്‍ത്ഥ ദൈവത്തെ അവര്‍ അള്ളാഹു എന്ന് വിളിചിരിന്നു. എത്താത്ത ദൈവം അത്ഹവാ അല ഇലാഹ് എന്ന വാക്യമാന്‍ അള്ളാഹു എന്നാ വാക്കിന്റെ സാരം. അള്ളാഹു എന്നാ വാക്കിന്റെ മറ്റു പല പ്രത്യേഗതകളും കാണാന്‍ സാദിക്കും, ഇതൊരു അചേതനമായ അറബി പദമാണ് അള്ളാഹു എന്നാ വാക്കിലെ ഈതു അക്ഷരങ്ങള്‍ അരുത് മാറിയാലും അത് അല്ലാഹുവിനെ തന്നെ സൂചിപ്പിക്കുന്നതായി കാണാം. അള്ളാഹു കാരുന്യവാനാണ് അവന്‍ അവന്റെ സൃഷ്ടികളോട് അങ്ങേയറ്റം കരുണ കാണിക്കുന്നു. ബിസ്മിയില്‍ വരുന്ന രണ്ടു പ്രയോഘങ്ങലായ റഹ്മാനും രഹീമും അല്ലാഹുവിന്റെ സ്വിഫത്തുകളിലെക്ക് വിരല്‍ ചൂണ്ടുന്നു. അത് ഈ ലോകത്തെ സകല മരങ്ങളിലെ ചില്ലകള്‍ പെനകലാക്കിയാലും , സകല സമുദ്രങ്ങളും പേനയിലെ മാഷിയാക്കിയാലും അതിനെ എഴുതി പൂര്ടിയാക്കാന്‍ സാധ്യമല്ല.

കൊളാഷ് പ്രദര്‍ശനം നവ്യാനുഭവം.



കാന്തപുരത്തിന്റെ  കേരള യാത്രയുടെ ഭാഘമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മാനവികതയെ ഉണര്‍ത്തുന്ന ഫോട്ടോ പ്രദര്‍ശനം അതിന്റെ ആശയ വ്യാപ്തി കൊണ്ട് ശ്രധ്ധയാകര്ഷിക്കുന്നു. മാനുഷിക മൂല്യങ്ങള്‍ കാറ്റില്‍ പരത്തുന്ന ആധുനിക ലോകത്ത് മാനവിക മൂല്യങ്ങളെ കുറിച്ച ഭോടവന്മാരക്കുന്ന ഒരു കൂട്ടം ചിത്രനഗലാണ് ഫോട്ടോ ശേകരത്തെ വ്യത്യസ്തമാക്കുന്നത്. മനുഷ്യന്‍ പ്രകൃതിക്കും മറ്റു ജീവ ജാലങ്ങള്‍ക്കും മേല്‍ കൈ കടത്തി സ്വയം നാശം വരുത്തുകായാനെന്ന നഗ്ന സത്യം ഒരു നിമിഷം നമ്മെ ഓര്‍മപ്പെടുത്തുന്നു. മനുഷ്യത്തം വറ്റിയ ലോകത്തിന്റെ തുറന്ന തെളിവുകള്‍ ആരുടേയും കണ്ണ് തുരപ്പിക്കുന്നു.



sys  സംസ്ഥാന ഘടകം പ്രത്യേകം തയ്യാറാക്കിയതാണ് ഈ ചിത്രങ്ങള്‍. കേരള യാത്രയുടെ ഭാഗമായി ഇതിനോടകം വിവിധ കേന്ദ്രങ്ങളില്‍ ഇത് പ്രദര്‍ശിപ്പിക്കുകയും ജന ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്.

മാനവികതയെ ഉണര്‍ത്തി മഹല്ല് സമ്മേളനം.


വലുവക്കാദ് കൈക്കോട്ടു കടവ് ഉനിടിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മഹല്ല് സമ്മേളനം വിജയകരമായി പൂര്‍ത്തിയാക്കി.ഞായരാഴ്ച്ച  ഉച്ചക്ക് 2.30 നു ആരംഭിച്ച പരിപാടികള്‍ വൈകുന്നേരം കൊളാഷ് പ്രധാര്ഷണവും പ്രകടനവുമായി അവസാനിപ്പിച്ചു. ഉച്ചക്ക് നടന്ന സ്ടുടെന്റ്റ്‌ മീറ്റില്‍ സുലൈമാന്‍ കരിവെള്ളൂര്‍ ക്ലാസ് എടുത്തു. വിവിത മേഘലകളിലുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനം ഏപ്രില്‍ രണ്ടിന് നടത്തപ്പെടും. അസര്‍ നിസ്കാരാനതരം വലവക്കാദ് ജുമാ മസ്ജിദില്‍ ഖാബ്ര്‍ സിയാരത്തും തുടര്‍ന്നു പ്രകടനവും നടന്നു.