Sunday 1 April 2012

അല്ലാഹുവിന്റെ മുന്നറിയിപ്പ്!

ഫാത്തിഹ സൂറത്തിലെ മൂന്നാമ്മത്തെ സൂക്തം വളരെ ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്. മുഹമ്മദ്‌ നബി (സ) യുടെ കാലത്ത് അന്ത്യ നാലിനെ കുറിച്ചും മരണത്ത കുരിച്ച്ചുമോക്കെയുള്ള ആയത്തുകള്‍ നബി തഗല്‍ വിശദീകരിക്കുമ്പോള്‍ നബിയും സ്വഹാബത്തും കന്നീരോഴുക്കാരുന്ടെണ്ണ്‍ പല ഹദീസുകളിലും കാണാന്‍ സാധിക്കും. ചില സ്വഹാബി വര്യന്മാര്‍ അത്തരത്തിലുള്ള സദസ്സുകളില്‍ ഹൃത്ഹയം പൊട്ടി മരിച്ചതായും ഹദീസുകളില്‍ കാണാം. കാര്യങ്ങള്‍ വളരെ ഗൌരവമുല്ലതാനെണ്ണ്‍ നമുക്ക് ഇതില്‍ നിന്നും മനസ്സിലാക്കാം. അല്ലാഹുവിന്റെ ആജ്ഞകള്‍ അനുസരിച്ചവര്‍ക്ക് മാത്രമാണ് അന്തിമ വിജയം , അവന്റെ വിധി വിളക്കുകള്‍ അനുസരിക്കാത്ത ഒരാള്‍ക്കും ആഹിരത്ത്തില്‍ രക്ഷയില്ല താനും. അന്തിമ വിധിയും നരഗവും സ്വര്‍ഗവുമെല്ലാം പലര്‍ക്കും കഥ പോലെയാണെങ്കിലും കാര്യത്തിലേക്ക് വന്നാല്‍ വളരെ ഗുരവപരമായി നാം ചിന്ടിക്കണമെന്നു മനസ്സിലാകും. മരണത്തെ ഓര്‍ക്കള്‍ അല്ലാഹുവിലേക്ക് അടുക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ്. ചരിത്രത്തില്‍ അത് സംബണ്ടിച്ച്ച് നിരവധി സംഭവങ്ങള്‍ കാണാം. അതില്‍ പ്രാധാനപെട്ട ഒരു സംഭവമാണ് ഉമര്‍ (ര) വിന്റെ ചരിത്രം. ഉമര്‍ (ra) തന്നെ മരണത്തെ കുറിച്ച് ഉണര്‍ത്താന്‍ ഒരു ബ്രിത്യനെ നിയമിച്ചു അങ്ങനെയിരിക്കെ ഒരിക്കല്‍ അദ്ധേഹത്തിന്റെ താടി രോമം നരച്ചത് കാണുകയും ഉമര്‍ (ര ) തന്റെ ബ്രിത്യനെ പറഞ്ചു വിടുകയും ചെയ്തു . ഇതൊന്നുമറിയാത്ത ഭ്രിത്യന്‍ ഉമര്‍ (ര) വിനോദ് ചോദിച്ചു അല്ലയോ അമീറുല്‍ മു-മിനീന്‍ അങ്ങ് എന്നെ എന്ത് കൊണ്ട് പറഞ്ചു വിടുന്നു എന്റെ ഭാഗത്ത് വല്ല തെറ്റും സംബവിച്ച്ഹോ? അപ്പോള്‍ ഉമര്‍(ര) പറഞ്ചു അല്ലെയോ ഭ്രിത്യാ എന്റെ താടി രോമം നരച്ചിരിക്കുന്നു, അത് എന്നെ മരണത്തെ ഒര്മിപ്പിക്കുന്നതിനാല്‍ ഇനി താങ്ങളെ ആവശ്യമില്ല. ഇതാണ് നമ്മുടെ പൂര്‍വികര്‍ നമുക്ക് കാണിച്ചു തന്ന പാത അത് പിന്‍പറ്റി ജീവിക്കാന്‍ അല്ലാഹു തുനക്കട്ടെ! ആമീന്‍.

0 comments:

Post a Comment